കോഴിക്കോട്ടെ ലൗ ജിഹാദ്: പ്രതി ജാസിം അറസ്റ്റില്‍

 

കോഴിക്കോട്: ഫ്രൂട്ടിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്ന കേസില്‍ പ്രതി അറസ്റ്റില്‍.

കോഴിക്കോട് നടുവണ്ണൂരിനടുത്ത കരുവണ്ണൂര്‍ സ്വദേശി കുറ്റിക്കണ്ടി വീട്ടില്‍ മുഹമ്മദ് ജാസിം (19) ഇന്നലെ വൈകുന്നേരം കോഴിക്കോട് മെഡിക്കല്‍ കോളജ് സിഐ മൂസ വള്ളിക്കാടനു മുമ്പാകെ കീഴടങ്ങുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ കീഴടങ്ങിയ പ്രതിയെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ക്രിസ്ത്യൻ പെണ്‍കുട്ടിയുടെ പരാതിയില്‍ ഐപിസി 376 വകുപ്പുപ്രകാരം മാനഭംഗം‍, പിടിച്ചുപറി(384), വധഭീഷണി ഉയര്‍ത്തൽ (506) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജാസിമിനെതിരേ കേസ്.

പ്രതിക്ക് 19 വയസ് മാത്രമേ ഉള്ളൂവെന്നതിനാല്‍ പോലീസ് കസ്റ്റഡിയില്‍ വിടുകയോ റിമാന്‍ഡ് ചെയ്യുകയോ അരുതെന്ന പ്രതിഭാഗത്തിന്‍റെ വാദം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അശോക് മേനോന്‍ കഴിഞ്ഞദിവസം തള്ളിയിരുന്നു. പെണ്‍കുട്ടി പരാതി നല്‍കുകയും മജിസ്‌ട്രേട്ടിനു മുമ്പാകെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പോലീസ് ഒത്തുകളിക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാസിമിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിന് പോലീസ് ഒത്താശചെയ്യുന്നു എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

അതേസമയം, വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്ന പരാതിയില്‍ എന്‍ഐഎയും ഇന്‍റലിജന്‍സ് ബ്യൂറോയും അന്വേഷണമാരംഭിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എഡിജിപി വിശദമായ അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

Comments

COMMENTS

error: Content is protected !!